Skip to main content

വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ സീമ ജി നായര്‍

വിവാഹമോചനത്തിന് ശേഷം കുഞ്ഞുമായി ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ സീമ ജി നായര്‍.ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. വാനമ്പാടി എന്ന പരമ്പരയിലൂടെ തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.മുണ്ടക്കയം ആണ് സീമയുടെ സ്വന്തം സ്ഥലം തൃപ്പൂണിത്തറ കോളേജിൽ സംഗീതം അഭ്യസിച്ചു .
സീമക്കും ‘അമ്മ ചേര്ത്തല സുമിതക്കും കേരള സംസ്ഥന ഡ്രാമ അവാർഡ് വരെ കിട്ടിയിട്ടുണ്ട് സീമയുടെ സഹോദരി രേണുക പിന്നണി ഗായികയും സഹോദരൻ അനിൽ മലയാള ചലച്ചിത്ര സംവിധായകൻ കൂടിയാണ്.ഒരു നാടക നടി ആയി കരിയർ ആരംഭിക്കുന്ന കാലത്തു ഉത്സവ സമയത്തു പരിപാടിക്ക് വേണ്ടി പോകുബോൾ വീട്ടിൽ ചെന്നാൽ നാടക നടിയെ കയറ്റി ഇരിക്കാൻ അവർ വിസമ്മതിച്ചിരുന്നു അവർ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് പറഞ്ഞിരുന്നു രണ്ടു മൂന്നു നാടകം കഴിഞ്ഞു വെളുപ്പിന് ബസ് കയറാൻ നിൽക്കുബോൾ ആളുകളുടെ നോട്ടം എല്ലാം തന്നെ മറ്റൊരു തരത്തിൽ അയിരുന്നു ഇവർ മറ്റെന്തോ ജോലിക്ക് പോയി വരുന്നത് ആണ് എന്ന് കരുതുന്നവർ ആ കൂട്ടത്തിൽ ഉണ്ടായിരിന്നു എന്നും സീമ ജി ഒരു വേള തുറന്നു പറഞ്ഞിട്ടുണ്ട് മകൻ ആയ ആരോമലാണ് സീമയുടെ ജീവിതത്തിലെ എല്ലാം മകന് വേണ്ടി ഒഴിഞ്ഞു വെച്ചത് ആണ് സീമയുടെ ജീവിതം എന്ന് തന്നെ പറയാം കുടുമ്പത്തെ പറ്റി വേദനിക്കുന്ന ഓർമ്മ മാത്രമാണ് സീമക്ക് ഉള്ളത് അതെ സമയം സ്വന്തം കാര്യം മാത്രം നോക്കി ജെ=ജീവിക്കുന്ന നടി അല്ല സീമ

Comments

Popular posts from this blog

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍;

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ .സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോ ആണിത്.ഈ അടുത്തിടെ ആയി തമിഴ്നാട്ടിൽ നിന്നും പോലീസിന്റെ മോശം പ്രവർത്തി മാത്രമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.എന്നാൽ ചിലർ ചെയ്ത തെറ്റിന് പോലീസുകാർ മുഴുവനും അങ്ങനെ ആണെന്ന് ഉള്ള ധാരള തെറ്റാണ് .ഈ വീഡിയോ തന്നെയാണ് അതിനു ഏറ്റവും വലിയ ഒരു ഉദാഹരണം. പൊരി വെയിലത്ത് ഗർഭിണി ആയ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു പോലീസ് എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി അവിടേക്ക് സുരക്ഷിതമായി കൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.കൊറോണ കാരണം വണ്ടികൾ ഇല്ലാത്തതു കൊണ്ടും വീട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ച ഗർഭിണി ആയ സ്ത്രീയുടെ അവസ്ഥ കണ്ടു അവരെ സഹായിക്കാൻ വന്ന പൊലീസുകാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.എല്ലാ പോലീസും ഇവരെ പോലെ ആയിരന്നു എങ്കില് എന്ന് ആശിച്ചു പോകുന്നു എന്നും ചിലർ അഭിപ്രായം പറഞ്ഞു.ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് ന...

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്.

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. ഖത്തറിൽ നിന്നും അഞ്ചു വര്ഷങ്ങള്ക്കു മുൻപ് കളഞ്ഞു കിട്ടിയ മാലയും രത്ന മോതിരവും ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബു കണ്ടെത്തി നൽകിയത്. അഞ്ചു വര്ഷം മുൻപാണ് തമിഴ് നാട് സ്വദേശിയായ കാർത്തി കൃഷ്ണകുമാറിന്റെ അഞ്ചു പവന്റെ മാലയും ഒരു പവന്റെ രത്ന മോതിരവും അടങ്ങുന്ന പെട്ടി ഖത്തറിൽ വെച്ച നഷ്ടമായത്. ഏറെ നാൾ ഈ പെട്ടിക് വേണ്ടി കാർത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം കാർത്തി ഖത്തർ വിട്ട് പോവുകയും ചെയ്തു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞു കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വില്കുന്നതിന്റെ ഭാഗമായി പരിശോദിക്കുന്നതിനിടയിൽ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനടിയിൽ നിന്നും കാർത്തികിന് നഷ്‌ടമായ പെട്ടി ഷഫീറിനു കണ്ടുകിട്ടി. എന്നാൽ ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മാലയുടെയും മോതിരത്തിന്റെയും ഫോട്ടോകൾ ഷഫീർ ഫേസ്ബുക്കിൽ പോസ്റ...